സി.ബി.എസ്.ഇ പരീക്ഷകള്‍ ജൂലൈയില്‍; തിയതികള്‍ പ്രഖ്യാപിച്ചു

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ നടക്കും. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക. 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തിയതികളാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അറിയിച്ചിരിക്കുന്നത്.

29 പേപ്പറുകളിലെ പരീക്ഷയാണ് ഇനി നടക്കാനുള്ളത്. ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, ഹിന്ദി, ഹിന്ദി ( ഇലക്ടീവ്) ഹോം സയന്‍സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ് (ഓള്‍ഡ്) കംപ്യൂട്ടര്‍ സയന്‍സ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ഓള്‍ഡ്), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

അതേസമയം, 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകള്‍ ജൂണിലേയ്ക്ക് മാറ്റി. മെയ് 31 വരെ വിദ്യാഭ്യാസ സഥാപനങ്ങള്‍ അടച്ചിടാനുള്ള കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് പരീക്ഷകള്‍ മാറ്റിയത്. ഇതിനിടെ എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള പ്രവേശനം ആരംഭിച്ചു. രക്ഷകര്‍ത്താക്കള്‍ മാത്രമെത്തിയാണ് പ്രവേശനം. കുട്ടികളെ കൊണ്ടു വരേണ്ടെന്ന നിര്‍ദേശമനുസരിച്ചാണിത്.

Latest Stories

ശ്രീലീലയെ തള്ളിമാറ്റി യുവാവ്, ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങി കാര്‍ത്തിക് ആര്യന്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

'മകനെ രക്ഷപ്പെടുത്താനായി നാടിന്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ; ഗുരുദേവന്റെ നാമത്തിലുള്ള പൂണ്ടുവിളയാട്ടം ലജ്ജിപ്പിക്കുന്നത്; കസേരയില്‍ നിന്ന് താഴെയിറങ്ങി സംസാരിക്കുക'

ഹജ്ജ് 2025: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്കാലിക വിസ നിരോധനം ഏർപ്പെടുത്താൻ സൗദി അറേബ്യ

IPL 2025: ഷമിയോ ഷമിയൊക്കെ തീർന്നു, ഇനി ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനത്ത് ആ താരമാണ്; അമ്മാതിരി പ്രകടനമാണ് അയാൾ നടത്തുന്നത് : ഇയാൻ ബിഷപ്പ്

ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ല; ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് കെ മുരളീധരൻ

മമ്മൂക്കയുടെ ചികിത്സ ഏകദേശം കഴിഞ്ഞു, സീരിയസ് പ്രശ്‌നങ്ങളില്ല: ബാദുഷ

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി ഹൈക്കോടതി തള്ളി

IPL 2025: അന്ന് നീ അവനെ പുച്ഛിച്ചു, ഇപ്പോൾ ഇയാൾക്കുള്ള അടിയാണ് ആ താരം നൽകുന്നത്; രോഹിത്തിനെതിരെ നവ്‌ജോത് സിംഗ് സിദ്ധു

‘കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ല’; വിമർശിച്ച് എം എ ബേബി

ആണവ സുരക്ഷിതത്വത്തെ അപകടത്തിലാക്കുന്ന മോദി സര്‍ക്കാര്‍