നീറ്റ്, ജെ.ഇ.ഇ മെയിന്‍ മോക്ക് ടെസ്റ്റ് ആപ്പ് മൂന്ന് ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

മെയ് 19-ന് ലോഞ്ച് ചെയ്ത ജെഇഇ മെയിന്‍, നീറ്റ് മോക്ക് ടെസ്റ്റ് ആപ്പ് മൂന്നു ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. 80000-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ മോക്ക് ടെസ്റ്റിന് ഹാജരായതായും മന്ത്രി അറിയിച്ചു.

30 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 26-ന് പരീക്ഷകള്‍ നടത്തുമെന്നാണ് രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചത്.

ലോക്ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്‍ടിഎയുടെ ടെസ്റ്റ് പ്രാക്ടീസ് സെന്ററുകളും അടച്ചതു മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കോച്ചിംഗിന് പോകാന്‍ സാധിക്കില്ല. അതിനാലാണ് മോക്ക് ടെസ്റ്റ് ആപ്പ് ഒരുക്കിയത്.

Latest Stories

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'കുടിയിറക്കല്‍' ഇല്ല; കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട്; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ഉണ്ണി

വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും; തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം

ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകും; പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ