പൊലീസുകാര്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും എട്ട് ഹോട്ടലുകളില്‍ സൗകര്യം ഒരുക്കി രോഹിത് ഷെട്ടി; നന്ദി അറിയിച്ച് മുംബൈ പൊലീസ്

ലോകം മുഴുവന്‍ കോവിഡ് ഭീഷണി തുടരവെ പൊലീസുകാര്‍ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കാനായി എട്ട് ഹോട്ടലുകളില്‍ സൗകര്യം ഒരുക്കി സംവിധായകനും നിര്‍മ്മാതാവുമായ രേഹിത് ഷെട്ടി. പ്രഭാത ഭക്ഷണവും അത്താഴവുമാണ് ഹോട്ടലുകളില്‍ നല്‍കുക. രോഹിത് ഷെട്ടിക്ക് നന്ദി അറിയിച്ച് മുംബൈ പൊലീസും രംഗത്തെത്തി.

“”കോവിഡ് വാരിയേഴ്‌സിന് പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമുള്ള ക്രമീകരണങ്ങളടക്കം വിശ്രമിക്കാനും കുളിക്കാനും നഗരത്തിലുടനീളമുള്ള എട്ട് ഹോട്ടലുകളില്‍ രോഹിത് ഷെട്ടി സൗകര്യമൊരുക്കി…ഞങ്ങളെ സഹായിച്ചതിനും മുംബൈ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഞങ്ങള്‍ അദ്ദേഹത്തിന് നന്ദി പറയുന്നു”” എന്നാണ് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തത്.

പൊലീസ് കേന്ദ്ര കഥാപാത്രമായുള്ള നിരവധി സിനിമകള്‍ ഒരുക്കിയതിനാല്‍ ചിലപ്പോള്‍ താന്‍ ഹിന്ദി സിനിമയിലാണോ അതോ പൊലീസിലാണോ പണിയെടുക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട് എന്ന് രോഹിത് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Latest Stories

ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയേറ്റർ വരുമാനം മാത്രം; വഞ്ചനയ്ക്ക് വിധേയരായി തുടരേണ്ടവരല്ല; നിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

INDIA VS PAKISTAN: അവന്മാരെ കിട്ടിയാൽ അടിച്ചാണ് ശീലം, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിരേന്ദർ സെവാഗ്; നായയയുടെ വാൽ...; കുറിപ്പ് ചർച്ചയാകുന്നു

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

'അമ്മ', മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് മോഹൻലാൽ

വാട്‌സ്ആപ്പ് വഴി ഡീലിംഗ്; കൊറിയർ വഴി എത്തിയ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ ആശുപത്രി സിഇഒ അറസ്റ്റിൽ

INDIAN CRICKET: മുമ്പ് പറഞ്ഞത് പോലെ അല്ല, നീ ഇല്ലെങ്കിൽ ഇപ്പോൾ ഇന്ത്യൻ ടീം ഇല്ല; ദയവായി ആ സാഹസം കാണിക്കരുത്; സൂപ്പർ താരത്തോട് ആവശ്യവുമായി അമ്പാട്ടി റായിഡു

'സുധാകരൻ തന്നെയാണ് സാധാരണ പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ്'; വീണ്ടും അനുകൂല പോസ്റ്റർ

സംഗീത പരിപാടികളിൽ നിന്നുള്ള വരുമാനവും ഒരു മാസത്തെ ശമ്പളവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യും: ഇളയരാജ

IPL UPDATES: പിഎസ്എല്ലിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിനും തിരിച്ചടി, ലീഗ് വീണ്ടും തുടങ്ങുമ്പോൾ ഈ താരങ്ങൾ തിരിച്ചെത്തില്ല; ഈ ടീമുകൾക്ക് പണി

'1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യേണ്ടതില്ല, ഇത് വ്യത്യസ്തം'; ശശി തരൂർ