'ഷൂട്ടിനിടയിൽ അന്ന് മമ്മൂട്ടിയെ ചീത്ത വിളിക്കുന്ന സന്ദർഭം വരെ ഉണ്ടായിട്ടുണ്ട്...'; മനസ്സ് തുറന്ന് പ്രൊഡക്ഷൻ കൺട്രോളർ

തൊണ്ണൂറുകളിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു മഴയെത്തും മുൻപേ. മമ്മൂട്ടി, ശോഭന, ആനി തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

മമ്മൂട്ടി കാണുന്ന പോലെയുള്ള മനുഷ്യൻ അല്ല. അദ്ദേഹം നല്ല മനുഷ്യനാണ്.  മഴയെത്തും മുൻപേയിൽ താൻ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിരുന്നു. അന്ന് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.  ഒരു ദിവസം ഷൂട്ടിങ്ങിനിടെയിൽ  പുറത്ത് നിന്ന് നാട്ടുകാർ പ്രശ്നമുണ്ടാക്കി.

അന്ന് കാര്യമറിയാതെ നാട്ടുകാർ  പുറത്ത് പ്രശ്നമുണ്ടാക്കുകയും മമ്മൂട്ടിയെ ചീത്ത പറയുകയും ചെയ്തു.  ആ പ്രശ്നത്തിൻ്റെ പേരിൽ താൻ അതിലൊരാളെ തല്ലുന്ന അവസ്ഥ വരെയുണ്ടായെന്നും, താൻ ചെയ്തുവെന്നും രാജൻ പറയുന്നു. ആ പ്രശ്നത്തിൻ്റെ പേരിൽ തന്നെ കൊല്ലുമെന്ന് വരെ  ആളുകൾ ഭീക്ഷണി പെടുത്തിയിരുന്നു.

അന്ന് അത് മമ്മൂട്ടി അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞതിന് ശേഷം അദ്ദേഹം തന്നോട് അത് അതിനെപ്പറ്റി സംസാരിക്കുകയും, പിന്നീടാണ്  ലൊക്കേഷനിൽ സെക്യൂരിട്ടിയെ നിയമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്