അത് പക്ഷേ ബാലചന്ദ്രമേനോന്  പിടിച്ചില്ല, അദ്ദേഹം എന്നെ വിളിച്ചു; തുറന്നു പറഞ്ഞ് ഗായത്രി അശോക്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുടുംബപുരാണം’. ബാലചന്ദ്രമേനോൻ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ആ സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ്  പോസ്റ്റർ ഡിസൈൻ ചെയ്ത ഗായത്രി അശോക് .

“ ‘കുടുംബപുരാണത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ താനതിൽ ഒരു വിദ്യ ഒപ്പിച്ചുവെന്നും  സിനിമയിൽ ബാലചന്ദ്രമേനോന്‍റെ കഥാപാത്രം കുറച്ചു നെഗറ്റീവ് ആയതുകൊണ്ട് പോസ്റ്ററിൽ  അദ്ദേഹത്തിന് ഒരു കൊമ്പ് പിടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.   സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർക്ക് അതു രസിക്കുകയും ചെയ്തു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല. അദ്ദേഹം തന്നെ വിളിച്ച് അതിനെക്കുറിച്ച് പറയുകയും ചെയ്തുവെന്നും സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

വളരെ പിശുക്കനായ ഒരു കഥാപാത്രത്തെ ആണ് കുടുംബപുരാണത്തിൽ ബാലചന്ദ്രമേനോൻ അവതരിപ്പിച്ചത്.  കുടുംബ സംവിധായകനെന്ന നിലയിൽ സത്യൻ അന്തിക്കാട് എന്ന സംവിധായകനെ അപ് ലിഫ്റ്റ് ചെയ്ത ചിത്രം കൂടിയായിരുന്നു കുടുംബപുരാണം.

Latest Stories

ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് അനധികൃത ഫണ്ട് ശേഖരണം; നിര്‍മ്മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

സ്വര്‍ണ ബിസ്‌കറ്റും പണവും വിദേശ കറന്‍സിയും; തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

ഓംലെറ്റില്‍ പാറ്റ, വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷ ബാധ

ടൈഗര്‍ റോബിയുടെ കള്ളം പൊളിച്ച് പൊലീസ്, ഒടുവില്‍ കുറ്റസമ്മതം; അഭ്യൂഹങ്ങള്‍ക്ക് വിരാമം

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണി; അഭിഭാഷകനും നടിയ്ക്കുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍

പിണറായി ഡിസംബറിന് മുന്‍പ് അറസ്റ്റിലാകും; ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 42 കോടിയെന്ന് പിസി ജോര്‍ജ്ജ്

'സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി ജനിതക പരിശോധന വരെ'; യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങൾ, അറിയാം

ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവതി; സ്വകാര്യത വേണമെന്നതിനാൽ 418 കോടി രൂപയുടെ ദ്വീപ് വാങ്ങി കോടീശ്വരനായ ഭർത്താവ് !

"എല്ലാ പരിശീലകരും ഒരേ സ്വരത്തിൽ പറയുന്നു മെസി രാജാവ് തന്നെ"; അമേരിക്കൻ ലീഗിലെ പരിശീലകർ അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങളെ കൈവിട്ട് എംവിഡിയും; മോട്ടോര്‍ വാഹന വകുപ്പിന് പ്രിയം ഡീസല്‍ വാഹനങ്ങളോ?