കെജിഎഫിലെ കാർ ചേസ് കോപ്പിയടിയെന്ന് ട്രോളന്മാർ: കോപ്പിയടിയല്ല ഇൻസ്പിരേഷനാണന്ന് മറുവാ​ദം

തെന്നിന്ത്യയിൽ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന കന്നഡ സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമാണ് കെജിഎഫ്. 2018 ൽ പുറത്തിറങ്ങിയ കെ.ജി.എഫ് ഒന്നാം ഭാഗം നേടിയെടുത്ത മുന്നേറ്റം ചെറുതൊന്നുമല്ല. രണ്ടാം ഭാഗവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടുമ്പോഴും കെ ജിഎഫിനെ ചർച്ചകൾ അവസാനിക്കുന്നില്ല.

ചിത്രത്തിന്റെ ബ്രില്യൻസും പാളിച്ചകളും ഇഴകീറി പരിശോധിച്ച് കണ്ടെത്തുന്ന തിരക്കിലാണ് ട്രോളന്മാർ. കാർ ചേസിങ് സീൻ റിലീസിന് പിന്നാലെ ചർച്ചയായിരുന്നു. കാർ ചേസിംഗ് രംഗത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നത്. ഇരുട്ട് മിന്നി മറയുന്ന രീതിയിൽ പരീക്ഷണ സ്വഭാവത്തിലായിരുന്നു രംഗം.

എന്നാൽ ഈ രംഗം കോപ്പിയടിയാണന്നാണ് നെറ്റിസണുകൾക്കിടയിലെ വാദം. 2017ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആനിമേഷൻ ചിത്രമായ കാർസ് മൂന്നാം ഭാഗത്തിന്റെ ടീസറിന്റെ കോപ്പിയാണ് കെ.ജി.എഫിലെ കാർ ചേസിംഗ് എന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ. എന്നാൽ കാർസിന്റെ കോപ്പിയടിയല്ല, പ്രചോദനമുൾക്കൊണ്ടന്നാണ് മറുവാദം.

റോക്കി റെമിക സെന്നിനെ കാണാൻ പോകുമ്പോൾ ഉള്ള ബിജിഎമ്മും കോപ്പിയടിയെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു. ജെയിംസ് കാമറൂൺ ചിത്രമായ അവതാറിലെ ബി.ജി.എമ്മിന് സമാനമായ ബിജിഎമ്മെന്നാണ് ട്രോളന്മാർ കണ്ടെത്തിയത്

Latest Stories

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ

ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ

'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

അഡ്മിഷന്‍ വേണമെങ്കില്‍ ലഹരിയോട് 'നോ' പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല