ഷീലയ്ക്കും ജയഭാരതിയ്ക്കുമൊക്കെ ഒരു കാര്‍ തന്നെ വേണം, പക്ഷേ ശാരദ അങ്ങനെയായിരുന്നില്ല; തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

പ്രേം നസീര്‍, ജയഭാരതി, മധു, ഷീല, കെ.പി. ഉമ്മര്‍, ബഹദൂര്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയാണ് 1975 ല്‍ റിലീസ് ചെയ്ത അപരാധി. അന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന കല്ലിയൂര്‍ ശശി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മാതാവ് കൂടിയായ ശശി സിനിമാ വിശേഷങ്ങള്‍ പറയുന്നത്.

തലേദിവസം രാത്രി തന്നെ ഏതൊക്കെ താരങ്ങള്‍ക്ക് കാര്‍ ഏര്‍പ്പെടുത്തണമെന്നുള്ളത് പേപ്പറില്‍ എഴുതി കൊടുക്കും. അന്നൊക്കെ അംബാസിഡര്‍ കാറാണ്. ഷീലയും ജയഭാരതിയുമൊക്കെ ഒരു കാറിലെ കയറുകയുള്ളു. ഒരു വണ്ടിയില്‍ നടിയും അവരുടെ അസിസ്റ്റന്റും മാത്രമേ ഉണ്ടാവുകയുള്ളു.

രണ്ട് പേരും ലേഡീ സൂപ്പര്‍സ്റ്റാറുകളാണ്. അവരുടേതായ കാര്യങ്ങളുണ്ടാവും. നടി ശാരദയും അന്ന് തിളങ്ങി നിന്നെങ്കിലും സ്റ്റാര്‍ഡം നോക്കുമായിരുന്നില്ല. ആരുടെ കൂടെ വേണമെങ്കിലും കയറി പോവും. അവര്‍ക്ക് തനിച്ച് പോവണമെന്ന നിര്‍ബന്ധമൊന്നുമില്ല. നല്ല പെരുമാറ്റമൊക്കെയുള്ള നടിയാണ് ശാരദ എന്ന് ശശി പറയുന്നു.

Latest Stories

പാക് നടന്‍ അഭിനയിച്ച ബോളിവുഡ് സിനിമ റിലീസ് ചെയ്യില്ല; ഇന്ത്യയില്‍ നിരോധനം

പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു; ഷഹബാസ് ഷരീഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

സച്ചിന്റെ മകന്‍ അടുത്ത ക്രിസ് ഗെയ്ല്‍ ആവും, ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി, വെളിപ്പെടുത്തി യുവരാജ് സിങ്ങിന്റെ പിതാവ്

'അയാൾ ഞങ്ങൾക്ക് ഒരു മാലാഖയെപ്പോലെയായിരുന്നു': അമ്മാവൻ ഭീകരരുടെ വെടിയേറ്റ് മരിച്ചിട്ടും പതറിയില്ല, പഹൽഗാം ആക്രമണത്തിൽ നസകത്ത് ഷായുടെ ധൈര്യം രക്ഷിച്ചത് 11 ജീവനുകൾ

തലസ്ഥാനത്ത് കിണറ്റില്‍ വീണ് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം

പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഐഎൻഎസ് സൂറത്തിൽ നിന്നും മിസൈൽ പരീക്ഷണം നടത്തി

RCB VS RR: ഹോംഗ്രൗണ്ടില്‍ ആര്‍സിബി സ്ഥിരമായി തോല്‍ക്കാന്‍ കാരണം അതാണ്, എന്റെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലത്, വെളിപ്പെടുത്തി നായകന്‍ രജത് പാട്ടിധാര്‍

പെഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ഇന്റലിജന്‍സ് പരാജയവും സുരക്ഷ വീഴ്ചയും; ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രംഗത്ത്

ടാറ്റ മുതൽ നിസാൻ വരെ; ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന കാറുകൾ !

'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി ഉത്തരം നൽകേണ്ടി വന്നേനെ, ഇവിട ഗോദി മീഡിയ അമിത് ഷായെ ദൈവമാക്കുന്ന തിരക്കിലാണ്'; മഹുവ മൊയ്ത്ര