ഹണിസിംഗ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പരാതിയുമായി വിവേക് രവി

റാപ്പര്‍ ഹണി സിംഗിനും സംഘവും മര്‍ദ്ദിച്ചെന്ന പരാതിയുമായി ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയുടെ ഉടമ വിവേക് രവി. തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഗായകനും സംഘത്തിനുമെതിരെ മുംബൈ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ഈവന്റ് ഏജന്‍സി ഉടമ പരാതി നല്‍കിയത്. കേസില്‍ പൊലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫെസ്റ്റിവിന മ്യൂസിക് ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിംഗിന്റെ പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു തര്‍ക്കമുണ്ടായി.

ഇതിനെ തുടര്‍ന്ന് ഹണി സിംഗും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായാണ് വിവേകിന്റെ പരാതി. ഏപ്രില്‍ 15ന് ബികെസിയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ ഫെസ്റ്റിവിനയുടെ യോ യോ ഹണി സിംഗ് 3.0 എന്ന പേരില്‍ സംഗീതോത്സവം സംഘടിപ്പിച്ചതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലും ആക്രമണവും ഉണ്ടായത്.

Latest Stories

'ഇന്ത്യ ഒരിക്കലും അയൽക്കാരെ ഉപദ്രവിക്കില്ല, പക്ഷെ'; മുന്നറിയിപ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ചില മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; നടപടി സ്വീകരിക്കും : പ്രയാഗ മാർട്ടിൻ

IPL 2025: രണ്ട് സിക്സ് അടിച്ചപ്പോൾ നിനക്ക് സങ്കടം ആയോ, ഇതാ പിടിച്ചോ എന്റെ വിക്കറ്റ്; മടങ്ങിവരവിൽ മായങ്ക് യാദവിന് സമ്മാനം നൽകി രോഹിത് ശർമ്മ

ഇറാൻ-യുഎസ് ആണവ ചർച്ചകളുടെ മൂന്നാം റൗണ്ട് അവസാനിച്ചു; ചർച്ചകൾ കൂടുതൽ ഗൗരവമുള്ളതെന്ന് ടെഹ്‌റാൻ

IPL 2025: സ്വപ്നത്തിലോ നമ്മൾ സ്വർഗത്തിലോ..., തോറ്റമ്പി നിൽക്കുന്ന ഹൈദരാബാദ് ടീമിന് സമ്മാനം നൽകി കാവ്യ മാരൻ; മറ്റുള്ള ടീം ഉടമകൾ കണ്ട് പഠിക്കട്ടെ

മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റി നിർത്തണം; താരങ്ങളാണെങ്കിലും സംവിധായകരാണെങ്കിലും സഹകരിക്കില്ല : സുരേഷ് കുമാർ

അതിര്‍ത്തിയിലെ ഗോതമ്പ് പാടങ്ങളിലെയും കൃഷിയിടങ്ങളിലെയും വിളവുകള്‍ 48 മണിക്കൂറിനുള്ളില്‍ എടുക്കണം; ഗുരുദ്വാരകളിലൂടെ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്; നടപടിയുമായി ബിഎസ്എഫ്

'മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമല്ല, ശ്രീമതിയെ ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനം'; എംവി ഗോവിന്ദൻ

വിമർശനങ്ങൾക്കിടയിൽ വിവാഹം? നവ വധുവായി തുളസിമാല അണിഞ്ഞ് രേണു; വൈറലായി വിഡിയോയും ചിത്രങ്ങളും

ആവേശത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വേണ്ടെന്ന് പ്രഖ്യാപിച്ചു, പിന്നാലെ മരുന്നിനായി നെട്ടോട്ടമോടി പാകിസ്താന്‍; ഗര്‍വ് കാട്ടി തിരിച്ചടിക്കാനുള്ള പാക് സര്‍ക്കാര്‍ ശ്രമം വിനയായപ്പോള്‍