തമിഴിൽ വീണ്ടും ഒരു സ്പോർട്സ് സിനിമ; സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് സുശീന്ദ്രൻ; ചിത്രത്തിൽ നരൈനും പ്രധാന വേഷത്തിൽ

ആദ്യ ചിത്രം “വെണ്ണിലാ കബഡിക്കൂട്ടത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുശീന്ദ്രൻ. കബഡി ആയിരുന്നു സിനിമയുടെ പ്രധാന കഥാതന്തു. “ക്രിക്കറ്റ് പശ്ചാത്തലമാക്കിയ “ജീവ” എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ഒരു സ്‌പോർട്സ് സിനിമയുമായി സുശീന്ദ്രൻ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

“ചാമ്പ്യൻ” എന്നാണ് പുതിയ സിനിമയുടെ പേര്. ഫുട്ബോൾ പശ്ചാത്തലത്തിലാണ് “ചാമ്പ്യൻ” ഒരുക്കുന്നത്. തമിഴ്നാട്ടിലെ ഒരു ഫുടബോൾ താരത്തിന്റെ ജീവിതത്തിലൂടെ ആണ് സിനിമ നീങ്ങുന്നത്. വിശ്വ, മൃണാളിനി, ജയപ്രകാശ് എന്നിവർക്കൊപ്പം മലയാളി താരം നരെയ്നും ഒരു മുഴുനീള വേഷത്തിൽ എത്തുന്നു.

സുശീന്ദ്രന്റെ “അഴകർ സ്വാമിയിൻ കുതിരൈ” ക്കു ദേശീയ അവാർഡ് ലഭിച്ചിരുന്നു.നിരവധി അന്തർദ്ദേശീയ മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. നാൻ മഹാൻ അല്ലൈ, ജീനിയസ് എന്നീ സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍

സിനിമയില്‍ കത്രിക വയ്ക്കുന്നതിനോട് താല്‍പര്യമില്ല.. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം: പ്രേംകുമാര്‍