കേരളത്തിലൂടെയുള്ള വന്ദേഭാരത് എക്‌സ്പ്രസിലെ മുട്ടക്കറിയില്‍ ചത്ത പാറ്റ; തെളിവ് അടക്കം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു; പരാതി നല്‍കുമെന്ന് യാത്രക്കാരന്‍

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാറ്റ. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്.

എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ കോഴിക്കോട് സ്വദേശിയായ മുരളിക്ക് ലഭിച്ച മുട്ടക്കറിയിലാണ് ചത്തപാറ്റയെ ലഭിച്ചത്. ഉടന്‍ തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അദേഹം അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിംഗ് ജീവനക്കാരന്‍ ക്ഷമ ചോദിച്ചെന്നും മുരളി പറഞ്ഞു.

തനിക്ക് ലഭിച്ച മട്ടക്കറിയില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം മുരളി മേനോന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുമെന്നും അദേഹം പറഞ്ഞു.

Latest Stories

അധികാരമേൽക്കുന്ന യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്; ഡൊണാൾഡ് ട്രംപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി, വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ്

വിമാനത്താവളത്തില്‍ ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധ നടപടി; മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം നാട്ടില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയെന്ന് ബിജെപി

ചരിത്രത്തിൽ ഇടം നേടി; സുപ്രീം കോടതി ഉത്തരവിലൂടെ തമിഴ്‌നാട്ടിലെ പത്ത് ബില്ലുകൾ നിയമമായി

പലസ്തീൻ ഐക്യദാർഢ്യം; അമേരിക്കയിൽ അറസ്റ്റിലായ കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരി മഹ്മൂദ് ഖലീലിനെ നാടുകടത്താമെന്ന് ജഡ്ജി

IPL 2025: എന്ത്യേ നിങ്ങളുടെ സിംഹമൊക്കെ എന്ത്യേ, ധോണിയെ എയറിൽ നിന്ന് ബഹിരാകാശത്തേക്ക് അയച്ച് നവ്‌ജോത് സിംഗ് സിദ്ധു; ചിരി പടർത്തി കമെന്റ്

'സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ല, സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരം'; ആശ സമരത്തിന് ഐക്യദാ‌‍ർഢ്യവുമായി കെ സച്ചിദാനന്ദൻ

ട്രംപിന്റെ ആവശ്യം നിങ്ങള്‍ക്ക് അംഗീകരിക്കാം; അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകൂ; ആണവ പദ്ധതി ഉപേക്ഷിക്കണം; ഇറാനെ ഭീഷണിപ്പെടുത്തി അമേരിക്ക

'ഒരു വിഡ്ഢി മാത്രമേ എന്റെ ആ സിനിമകളെ വിമര്‍ശിക്കുകയുള്ളു'; ജയ ബച്ചന്റെ പരിഹാസത്തോട് അക്ഷയ് കുമാര്‍

കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് 9 വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

'ഔചിത്യബോധം കാരണം മറ്റൊന്നും പറയുന്നില്ല'; വടകരയിലെ പരിപാടിയുടെ സദസ്സിൽ ആള് കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ വിമർശം