ഇന്ത്യ മുന്നണിയുടെ യോജിച്ചുള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ നടക്കില്ല; ബംഗാളിലും അതേ സ്ഥിതിയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി; ഇന്ത്യയെന്ന പേരുമാറ്റത്തിനും വിമർശനം

ഇന്ത്യ മുന്നണിയോടു യോജിച്ചുള്ള തെരഞ്ഞെടുപ്പ് കേരളത്തിൽ അസാധ്യമാണെന്ന് വ്യക്തമാക്കി എൽ കെ പ്രേമചന്ദ്രൻ എംപി.പശ്ചിമ ബംഗാളിലും സമാനമായ സ്ഥിതിയാണെന്നും എംപി പറഞ്ഞു. അതേ സമയം പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കുവാനുള്ള തീരുമാനത്തെ പ്രേമചന്ദ്രൻ വിമർശിച്ചു.

എൻസിആർടിയുടെയും കേന്ദ്ര സർക്കാരിൻ്റെയും തീരുമാനം ഭരണഘടന ലംഘനം തന്നെയാണ്. പുതിയ തീരുമാനം വർഗ്ഗീയവൽക്കരണത്തിൻ്റെ ഭാഗമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭാരത് vs ഇന്ത്യയെന്ന തർക്കത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് നോക്കുന്നതെന്നും എൻകെ പ്രേമചന്ദ്രൻ ആരോപിച്ചു.

കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധിപ്പേരാണ് പാഠപുസ്തകത്തിലെ ഇന്ത്യയുടെ പേരുമാറ്റത്തെ വിമർശിച്ച് രംഗത്തുവന്നത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഭരണഘടന ലംഘനമായാണ് വിലയിരുത്തുന്നത്. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

വൈദികനെയും കുടുംബത്തെയും കൊലപ്പെടുത്തി; മതംനോക്കി ആക്രമണം; സിറിയയിലെ ആഭ്യന്തര കലാപം ക്രൈസ്തവ വംശഹത്യയായി; സംയുക്ത പ്രതിഷേധവുമായി സഭാ തലവന്‍മാര്‍

'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

എനിക്ക് ഭയമാണ് ആ ചെക്കന്റെ കാര്യത്തിൽ, ആ ഒരു കാര്യം അവന് പണിയാണ്: സൗരവ് ഗാംഗുലി

IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു; തെഹൽക മുൻ മാനേജിംഗ് എഡിറ്ററും പത്രപ്രവർത്തകനുമായ മാത്യു സാമുവലിനെതിരെ കേസ്

പഴയ തലമുറയിലുള്ളവർക്ക് മറഡോണയോടും, ഇപ്പോഴത്തെ തലമുറയ്ക്ക് ലയണൽ മെസിയോടുമാണ് താല്പര്യം: നരേന്ദ്ര മോദി

ഗാസയിൽ ഇസ്രായേൽ പുനരാരംഭിച്ച വംശഹത്യയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 400 കവിഞ്ഞു

കൂടല്‍മാണിക്യ ക്ഷേത്ര വിവാദം; ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

നമ്മുടെ പാടത്തെ പിള്ളേർ വിചാരിച്ചാൽ ഈ പാകിസ്ഥാൻ ടീമിനെ തോല്പിക്കാം; അതിദയനീയം അവസ്ഥ; ന്യുസിലാൻഡിനെതിരെ വീണ്ടും പരാജയം

ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ