'ഔചിത്യബോധം കാരണം മറ്റൊന്നും പറയുന്നില്ല'; വടകരയിലെ പരിപാടിയുടെ സദസ്സിൽ ആള് കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ വിമർശം

വടകരയിലെ പരിപാടിയുടെ സദസ്സിൽ ആള് കുറഞ്ഞതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങിനെ അല്ലെന്നും നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് പറഞ്ഞു.

പരിപാടിയുമായി ബന്ധപ്പെട്ട് വലിയ പന്തലാണ് സംഘാടകർ ഒരുക്കിയിരുന്നത്. സദസ്സിൽ ആളുകൾ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ്‌ ഹൗസിൽ നിന്നും ഇറങ്ങാതെ കാത്തിരുന്നു. സദസ്സിൽ ആളില്ലാത്തതിനാൽ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്.

അതേസമയം പന്തലിൽ ആളുകൾ തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പറഞ്ഞു. വെയിലും ചൂടും ആയത് കൊണ്ട് ആളുകൾക്ക് വിസ്താരത്തോടെ ഇരിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

INDIAN CRICKET: കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ അവനാണ്, ആ സൂപ്പര്‍താരത്തെ എന്തായാലും ഇന്ത്യ കളിപ്പിക്കണം, ഇംപാക്ടുളള താരമാണ് അവനെന്ന് അനില്‍ കുംബ്ലെ

ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു; ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്, വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

കളമശ്ശേരി സ്ഫോടന കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

'വിജയ് ഷായുടെ പരാമര്‍ശം വിഷലിപ്തം, ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം'; കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ജോൺ ബ്രിട്ടാസ്

INDIAN CRICKET: ഇന്ത്യൻ ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങൾ, സൂപ്പർതാരത്തിന് സ്ഥാനനഷ്ടം; പകരം വൈറ്റ് ബോൾ ക്രിക്കറ്റിലെ പുലിക്കുട്ടി ടീമിലേക്ക്

'നഗ്നയാക്കപ്പെട്ട എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭയന്നു, കൊല്ലപ്പെടും എന്നാണ് കരുതിയത്, പക്ഷെ..'; മോഷണത്തിന് ഇരയാക്കിയ പ്രതിക്ക് മാപ്പ് നല്‍കി കിം കദാര്‍ഷിയന്‍

INDIAN CRICKET: അവനെകൊണ്ടൊന്നും പറ്റൂല സാറെ, ക്യാപ്റ്റനെങ്ങാനും ആക്കിയാല്‍ തീര്‍ന്ന്, നാശത്തിലേക്ക് ആയിരിക്കും പോക്ക്, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; അബദ്ധത്തിൽ അതിർത്തികടന്ന ജവാനെ മോചിപ്പിക്കുന്നത് 22-ാം ദിവസം

INDIAN CRICKET: സ്ഥാനം പോലും ഉറപ്പില്ലാത്ത താരമാണ് അവൻ, ടെസ്റ്റിൽ വെറും വേസ്റ്റ്; സൂപ്പർതാരത്തെ നായകനാക്കുന്നതിന് എതിരെ ക്രിസ് ശ്രീകാന്ത്

'അന്വേഷണത്തിൽ പൂർണ തൃപ്തി, പ്രതിയെ വേഗം പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു'; നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് അഡ്വ. ശ്യാമിലി