പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് പിതാവിനും മകനും ദാരുണാന്ത്യം. പാലക്കാട് വാളയാറിലാണ് സംഭവം നടന്നത്. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ കുടുങ്ങിയാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗനമം.

പിതാവിന് ഷോക്കേറ്റപ്പോള്‍ അനിരുദ്ധ് രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് യുവാവും മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും.

Latest Stories

'ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ ബെൽറ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കും, അടിവസ്ത്രത്തിൽ നിർത്തും, നനഞ്ഞ തോർത്ത് കൊണ്ട് അടിക്കും'; കൊച്ചിയിൽ നടുക്കുന്ന തൊഴിൽ ചൂഷണം, വീഡിയോ പുറത്ത്

സംഘ്പരിവാറിന്റെ ബലം ബിജെപിയും കേന്ദ്രസർക്കാരും, ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കൊണ്ടുനടക്കുന്ന സംഘങ്ങളെ സർക്കാർ കണ്ടില്ല; വിമർശിച്ച് ദീപിക മുഖപ്രസംഗം

IPL 2025: അവന്‍ എന്താണീ കാണിക്കുന്നത്, ഇതുവരെ നല്ലൊരു ഇന്നിങ്‌സ് പോലുമുണ്ടായില്ല, രാജസ്ഥാന്‍ താരത്തെ വിമര്‍ശിച്ച് ആകാശ് ചോപ്ര

ബ്രേക്കപ്പിന് ശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നു, അതും ചൂടന്‍ പ്രണയരംഗത്തില്‍; 'ലവ് ആന്‍ഡ് വാറി'ല്‍ രണ്‍ബിറിനുമൊപ്പം ദീപികയും

വകുപ്പുകൾ വ്യക്തമാക്കാതെ പൊലീസ് എഫ്ഐആർ; വൈദികർക്ക് നേരെയുണ്ടായ അതിക്രമത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജബൽപൂർ അതിരൂപത

'ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചു, വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറി'; ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഇ ഡി

'ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങും, ആവശ്യമില്ലാത്ത പണിക്ക് പോകരുത്'; ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പി സി ജോർജ്

CSK VS DC: കോണ്‍വേയും ഗെയ്ക്വാദും വെടിക്കെട്ടിന് തിരികൊളുത്തിയ മത്സരം, ഡല്‍ഹിയെ 77റണ്‍സിന് പൊട്ടിച്ചുവിട്ട ചെന്നൈ, ആരാധകര്‍ക്ക് ലഭിച്ചത് ത്രില്ലിങ് മാച്ച്‌

ട്രംപിനോട് ഏറ്റുമുട്ടാന്‍ ഉറച്ച് ചൈന; ഇറക്കുമതി ചുങ്കത്തിന് അതേനാണയത്തില്‍ മറുപടി; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ ചുമത്തി; 30 യുഎസ് സംഘടനകള്‍ക്ക് നിയന്ത്രണം

'ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല, ഇ ഡി 'ബ്ലെസ്' ചെയ്‌ത് മടങ്ങി'; റെയ്ഡിന് പിന്നാലെ പ്രതികരിച്ച് ഗോകുലം ഗോപാലൻ