കേരളത്തിന് ആശ്വാസവാക്കുമായി പ്രിയങ്ക; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം

കനത്ത മഴയും ഉരുള്‍ പൊട്ടലും തുടരുന്ന കേരളത്തിന് പിന്തുണയറിയിച്ച് പ്രിയങ്കഗാന്ധി. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ആഹ്വാനം ചെയ്തു. കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക ട്വീറ്റില്‍ ആഹ്വാനം ചെയ്തു.

സംസ്ഥാനത്ത് ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴയില്‍ മധ്യകേരളത്തില്‍ കനത്ത നാശനശഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കിയിലും, കോട്ടയത്തുമായി ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ ഇരുപത്തിയഞ്ചിലധികം ആളുകളെ കാണാതായിട്ടുണ്ട്. എട്ടു മരണങ്ങളും സ്ഥിരീകരിച്ചു.

Latest Stories

RCB VS PBKS: ആര്‍സിബി അവനെ ഇനി കളിപ്പിക്കരുത്, ഒരു കാര്യവുമില്ല, ഈ വെടിക്കെട്ട്‌ താരം ഇനി നല്ലൊരു ഓപ്ഷന്‍, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

എല്ലും പല്ലുമൊക്കെ ദ്രവിച്ചു, പ്രമുഖരായ ആ നാലഞ്ച് നടന്‍മാര്‍ ചാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടും: ശാന്തിവിള ദിനേശ്

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കമ്പനിയില്‍ ഡാല്‍മിയ സിമന്റ്‌സിന്റെ 95 കോടിയുടെ നിക്ഷേപം; പ്രത്യുപകാരമായി ഖനനാനുമതി; 793 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

'വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യർ, കോൺഗ്രസ് നടത്തുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടത്'; എ കെ ബാലൻ

പുരോഗമിക്കുന്ന മോസ്കോ ദമസ്‌കസ് ചർച്ചകൾ; പക്ഷെ അസദിനെ കൈമാറാൻ വിസമ്മതിച്ച് റഷ്യ

വഖഫ് ഭേദഗതി അനിവാര്യം; മുസ്ലീം സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

IPL 2025: ഇവന്മാര്‍ ഇങ്ങനെ കളിക്കുവാണേല്‍ എന്റെ പണി തെറിക്കും, ഹൈദരാബാദിന്റെ ബാറ്റര്‍മാരെ നിര്‍ത്തിപ്പൊരിച്ച് കോച്ച് വെട്ടോറി

ഭക്ഷണത്തിന്റെ പേരില്‍ പോര്; മത്സ്യവും മാംസവും കഴിച്ചതിന് അധിക്ഷേപം; മുംബൈയില്‍ ഗുജറാത്തി-മറാത്തി ഏറ്റുമുട്ടല്‍

നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ചു; യുവാവിനെതിരെ കേസ്, അറസ്റ്റ്

'പ്രമേഹത്തിനുള്ള മരുന്ന് കുത്തിവച്ചു? ഈ മാജിക് ആരാധകരും അറിയട്ടെ'; ചര്‍ച്ചയായി ഖുശ്ബുവിന്റെ മേക്കോവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടി