ഓൺലൈൻ വാർത്തകൾ, സോഷ്യൽ മീഡിയ, ഒ.ടി.ടി എന്നിവയ്ക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ. ഓൺലൈൻ വാർത്ത സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമായി പെരുമാറ്റച്ചട്ടം, ത്രിതല പരാതി പരിഹാര ചട്ടക്കൂട് എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഈ നിയമങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഡിജിറ്റൽ വാർത്താസ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഒടിടി സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയെ സർക്കാർ എങ്ങനെയായിരിക്കും നിയന്ത്രിക്കുക എന്ന് ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021-ൽ നിർദ്ദേശിക്കുന്നു. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേദേക്കറും ചേര്‍ന്നാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്.

നിരവധി മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന കർശനമായ മേൽനോട്ട സംവിധാനവും “ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും” ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്ന പെരുമാറ്റചട്ടങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു.

Latest Stories

KKR VS LSG: കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയില്ല, പന്ത് ആ തീരുമാനമെടുത്തതിന് പിന്നിലെ കാരണം, ട്രോളി എയറിലാക്കി ആരാധകര്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും; യെച്യൂരി ലൈനില്‍ എംഎ ബേബി

IPL 2025: ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല, അവനെ വേഗം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കൂ, ഹൈദരാബാദ് താരത്തെ ട്രോളി ആരാധകര്‍

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ

കണ്ണൂരില്‍ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ മദ്രസ അധ്യാപകന്‍ 16കാരിയെ പീഡിപ്പിച്ചു; 187 വര്‍ഷം തടവ് വിധിച്ച് പോക്‌സോ അതിവേഗ കോടതി

'രാഷ്ടീയ ലക്ഷ്യങ്ങള്‍ക്കായി ജനഹിതം അട്ടിമറിക്കാന്‍ നോക്കരുത്'; ബിജെപിയുടെ ഗവര്‍ണര്‍ പൊളിറ്റിക്‌സിന് സുപ്രീം കോടതിയുടെ നല്ലനടപ്പ് ഉത്തരവ്

LSG VS KKR: എന്റമ്മോ എന്തൊരു വെടിക്കെട്ട്, കൊല്‍ക്കത്തക്കെതിരെ ആളിക്കത്തി പുരാന്‍, ഓണ്‍ലി സിക്‌സടി മാത്രം, എല്‍എസ്ജിക്ക് കൂറ്റന്‍ സ്‌കോര്‍

'ആരാണ് അയാൾ?' യുഎസിൽ ട്രെൻഡിങ്ങായി ഹൃത്വിക് റോഷൻ; താരത്തെ ഗൂഗിളിൽ തിരഞ്ഞ് അമേരിക്കക്കാർ

"യുഎഇ-ഇന്ത്യ ബന്ധത്തിന്റെ ശക്തി വീണ്ടും ഉറപ്പിച്ചു": പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദുബായ് കിരീടാവകാശി

പഞ്ചാബിൽ ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീട്ടിൽ നടന്ന ഗ്രനേഡ് ആക്രമണം; പിന്നിൽ ലോറൻസ് ബിഷ്ണോയിയുടെ സംഘമെന്ന് പോലീസ് കണ്ടെത്തൽ