ജമ്മു കശ്മീർ വിഭജനം; കേന്ദ്ര നീക്കത്തിനെതിരെ ഒമർ അബ്ദുല്ലയുടെ പാർട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്ര നീക്കത്തിനെതിരെ നാഷണൽ കോൺഫറൻസ് പാർട്ടി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കേന്ദ്രത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് മുൻ കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഹർജിയിൽ അവകാശപ്പെട്ടു.

ദേശീയ കോൺഫറൻസ് എംപിമാരായ അക്ബർ ലോൺ, ഹസ്‌നെയ്ൻ മസൂദി എന്നിവരാണ് ഹർജി നൽകിയത്.

ഒമ്മർ അബ്ദുല്ലയും മറ്റൊരു മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളും നിലവിൽ കശ്‌മീരിൽ വീട്ടു തടങ്കലിലാണ്. ജമ്മു കശ്മീരിലുടനീളം ആയിരക്കണക്കിന് സൈനികരെയാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ഒഴിവാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി രൂപപ്പെടുത്താനുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ നിർദേശങ്ങൾ ഈ ആഴ്ച ആദ്യം പാർലമെന്റ് അംഗീകരിച്ചിരുന്നു.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി