റിപ്പോ നിരക്ക് 5.15 ശതമാനമായി കുറച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് താഴ്ത്തി 5.15 ശതമാനമാക്കി കുറച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച ഉയർത്തുന്നതിനുള്ള ഉൾക്കൊള്ളൽ നിലപാട് നിലനിർത്തി കൊണ്ടു തന്നെ ആണിത്. റിസർവ് ബാങ്ക് ഹ്രസ്വകാല ഫണ്ടുകൾ ബാങ്കുകൾക്ക് നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

ഇന്നത്തെ നിരക്ക് കുറച്ചതോടെ ആർ‌.ബി‌.ഐ ഈ കലണ്ടർ വർഷത്തിൽ ഇത് തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. റിസർവ് ബാങ്ക് മൊത്തത്തിൽ റിപ്പോ നിരക്ക് 135 ബേസിസ് പോയിൻറ് അഥവാ 1.35 ശതമാനം കുറച്ചു.

റിസർവ് ബാങ്കിന്റെ റിപോ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം എല്ലാ ധനകാര്യ നയ സമിതി അംഗങ്ങളും അംഗീകരിച്ചു. ഉപഭോക്തൃ പണപ്പെരുപ്പത്തിന് 4 ശതമാനം എന്ന ഇടക്കാല ലക്ഷ്യവുമായി യോജിച്ചാണ് തീരുമാനങ്ങൾ എന്ന് റിസർവ് ബാങ്ക് അറിയിച്ചു.

Latest Stories

IPL 2025: ഇന്ത്യയുടെ ആ സൂപ്പര്‍താരം ഓസ്‌ട്രേലിയന്‍ ടീമില്‍ ആയിരുന്നെങ്കില്‍ പൊളിച്ചേനെ, ആഗ്രഹം തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്

IPL 2025: ആ വെങ്കിടേഷിനായി നീയൊക്കെ 23 കോടി വരെ പോയി നോക്കി, എനിക്കായി 12 മുടക്കാൻ തയാറായില്ല; രാഹുലിന്റെ സന്ദേശം പങ്കുവെച്ച് ആകാശ് ചോപ്ര

സിമ്രാനെയും കടത്തിവെട്ടി പ്രിയ വാര്യര്‍? ട്രെന്‍ഡ് ആയി താരം; അജിത്തിന്റെ സ്വാഗില്‍ മമ്മൂട്ടി ചിത്രത്തിലെ ഗാനം

‘കുടം കമഴ്ത്തിവെച്ച് വെള്ളം ഒഴുക്കുന്നത് പോലെയാണ് സർക്കാർ നിലപാടുകൾ, ബാറുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുന്നു'; മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ

RCB UPDATES: അതൊരിക്കലും അനുവദിക്കാനാവില്ല, ആര്‍സിബി താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായകന്‍, ഇവര്‍ക്ക് ഇതെന്തുപറ്റി, ആശങ്കയോടെ ആരാധകര്‍

IPL 2025: "ചതിയൻ ഇതാ വന്നിരിക്കുന്നു" മുൻ സഹതാരത്തെക്കുറിച്ച് ധോണി പറഞ്ഞ വാക്കുകൾ വൈറൽ; വീഡിയോ കാണാം

40 ഓളം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; സംവിധായകന് പതിനാലായിരം കോടി പിഴ

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി, വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് നിരീക്ഷണം

IPL 2025: മാക്‌സ്‌വെല്ലിന്‌ ശേഷം ഐപിഎലിലെ പുതിയ വാഴ ഇവന്‍, എപ്പോഴും മോശം പ്രകടനം മാത്രം, ഇനി ആവര്‍ത്തിച്ചാല്‍ ചെയ്യേണ്ടത്... തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

കരുവന്നൂർ കള്ളപ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും