തന്റെ കരിയറിലെ ആദ്യത്തേയും അവസാനത്തേയും ഏകദിന മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം

വിവിഎസ് ലക്ഷ്മണ്‍ ഏകദിന അരങ്ങേറ്റം നടത്തിയത് 1998ലായിരുന്നു. തുടര്‍ന്ന് 2001ല്‍ ഇന്ത്യയില്‍ വെച്ച് ഓസ്‌ട്രേലിയയുമായി നടന്ന 5 മത്സര ഏകദിന പരമ്പര ആരംഭിക്കുന്നത് വരേക്കും ആകെ മൊത്തം 13 ഏകദിന മത്സരങ്ങളിലായിരുന്നു ലക്ഷ്മണ്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. അതില്‍ ഒപ്പണിങ്ങ് റോളിലുമൊക്കെ ബാറ്റും ചെയ്തു. ഇതിനിടെ ആകെ നേടാനായിരുന്നത് വെറും 86 റണ്‍സുകളായിരുന്നു. ഉയര്‍ന്ന സ്‌കോറാവട്ടെ 23 റണ്‍സും.

പിന്നീടായിരുന്നു 2001ല്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മിന്നുന്ന പ്രകടനിനെ തുടര്‍ന്ന്, ശേഷം നടന്ന ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് നീണ്ട 14 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഏകദിന കുപ്പായമണിയാന്‍ ലക്ഷ്മണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. അതേ തുടര്‍ന്നുള്ള 5 മത്സര പരമ്പരയില്‍ ഒരു സെഞ്ച്വറി അടക്കം ലക്ഷ്മണ്‍ സ്‌കോര്‍ ചെയ്ത റണ്‍സുകള്‍ ഇപ്രകാരമായിരുന്നു., 45, 51, 83, 11 & 101.

ലക്ഷ്മണിന്റെ ഏകദിന കരിയറിലെ ചില കൗതുകകരമായ കാര്യങ്ങളുണ്ട്. ഏകദിനത്തില്‍ ലക്ഷ്മണ്‍ ആകെ നേടിയത് 6 സെഞ്ച്വറികളാണ്. അതില്‍ ആദ്യത്തെ 4ഉം ഓസ്‌ട്രേലിയക്കെതിരെയാണ്.. അതില്‍ തന്നെ ആദ്യത്തെ മൂന്ന് സെഞ്ച്വറികളുടെ സ്‌കോറുകളാവട്ടെ യഥാക്രമം 101, 102 & 103-! എന്നിങ്ങനെയുമായിരുന്നു. ഇനി  സ്‌കോറുകളാവട്ടെ പൂജ്യവുമായിരുന്നു.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ചെടികളുടെ വളർച്ച ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന 'ഇലക്ട്രോണിക് മണ്ണ്'!

ഞാൻ ബിഎസ്‌സി പഠിച്ചതാണ്, ഒന്നും ഉപകാരപ്പെട്ടില്ല, പഠിച്ചതിനെ കുറിച്ച് അറിയുകയുമില്ല: അമിതാഭ് ബച്ചൻ

"ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു": സഹ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുളള വോട്ട് സാധാരണക്കാരുടേതാണ്; പാര്‍ട്ടി ഓഫീസുകളില്‍ സാധാരണക്കാരെത്തുന്നില്ല; 'തീ'യായി അന്‍വര്‍, കെടുത്താന്‍ സിപിഎം

മരിച്ച് 15 വർഷത്തിന് ശേഷം ടെസ്റ്റ് അരങ്ങേറ്റം, ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ഇംഗ്ലണ്ട് താരം

കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ ലഭിച്ചത് ശാസ്താംകോട്ട കായലില്‍ നിന്ന്

ലെബനനിലുള്ളവര്‍ അടിയന്തരമായി രാജ്യം വിടണം; എംബസിയുമായി ബന്ധപ്പെടണം; ഇന്ത്യയിലുള്ളവര്‍ തിരിച്ചുപോകരുത്; ഇസ്രയേലിന്റെ കരയാക്രമണ ഭീഷണിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

'എല്ലാവരും പരിഹസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു, എന്നാൽ കഠിനാധ്വാനത്തിലൂടെ അദ്ദേഹം അതിനെയെല്ലാം മറികടന്നു'; രാഹുലിനെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ

ബംഗ്ലാദേശ് ആരാധകൻ ടൈഗർ നോബിക്ക് ക്രൂര മർദ്ദനം, അടിവയറ്റിൽ തൊഴിച്ചെന്ന് ആരാധകൻ; സംഭവം ഇങ്ങനെ

ഇന്ത്യ v/s ബംഗ്ലാദേശ്: ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റിൽ; ബംഗ്ലാദേശിനെ രക്ഷിച്ച് അപ്രതീക്ഷിത അതിഥി