ഇന്ത്യയെ കുറ്റപ്പെടുത്താനാവില്ല, അവരുടെ ബോളിംഗ് മികച്ചതായിരുന്നു; പിന്തുണച്ച് ഡേവിഡ് മലാന്‍

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പ്രകടനത്തില്‍ ഇന്ത്യയെ കുറ്റം പറയാനാവില്ലെന്ന് ഇംഗ്ലീഷ് താരം ഡേവിഡ് മലാന്‍. ഇന്ത്യയുടെ ബോളിംഗ് മികച്ചതായിരുന്നെന്നും എന്നാല്‍ ആദ്യ ദിനം ആദ്യ മണിക്കൂറില്‍ കണ്ട പിച്ചിന്റെ സ്വഭാവും കളി പുരോഗമിക്കുംതോറും മാറി വന്നതാണ് തിരിച്ചടിയായതെന്നും മലാന്‍ പറഞ്ഞു.

‘ആദ്യ ദിനം ആദ്യ മണിക്കൂറില്‍ അവര്‍ ബാറ്റ് ചെയ്തിടത്ത് നിന്ന് പിച്ചില്‍ വലിയ മാറ്റമുണ്ടായി. ഇന്ത്യയുടെ ബോളിംഗ് മൂര്‍ച്ചയില്ലാത്തത് ആയിരുന്നു എന്ന് പറയാനാവില്ല. അവര്‍ എല്ലാ വഴിയും പ്രയോഗിച്ചു. ഒരുപാട് ചോദ്യങ്ങള്‍ അവരില്‍ നിന്ന് വന്നെങ്കിലും വിക്കറ്റില്‍ നിന്ന് വേണ്ട സഹായം ലഭിച്ചില്ല’ മലന്‍ പറഞ്ഞു.

England reach 182-2 at lunch on Day 2 of third Test, extend lead to 104 runs | Deccan Herald

ടെസ്റ്റിന്റെ ഒന്നാംദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സില്‍ വളരെ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇത് മുതലാക്കി 345 റണ്‍സിന്റെ ലീഡാണ് അതിഥേയര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ്.

Latest Stories

RCB VS PBKS: ആര്‍സിബി- പഞ്ചാബ് മത്സരത്തില്‍ വില്ലനായി മഴ, ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ ഇത്ര ഓവര്‍ മാത്രം കളി, ആകാംക്ഷയോടെ ആരാധകര്‍

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല: പി വി അൻവർ

അവന്‍ കോഹ്ലിയേക്കാള്‍ വലിയ കളിക്കാരനാവും, ലോകോത്തര കളിക്കാര്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും, തുറന്നുപറഞ്ഞ് ടീം ഓണര്‍

കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും

IPL 2025: സഞ്ജുവും ദ്രാവിഡും തമ്മില്‍ പ്രശ്‌നം, താരം ഇനി കളിക്കില്ല? ശരിക്കും സംഭവിച്ചത് എന്ത്, ഒടുവില്‍ മറുപടിയുമായി രാജസ്ഥാന്‍ കോച്ച്‌

ദിവ്യ എസ് അയ്യർ നടത്തിയത് ഗുരുതരമായ ചട്ടലംഘനം, പരാതി നൽകി യൂത്ത് കോൺഗ്രസ്

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ വാട്ട്സാപ്പ് വഴി ചോർത്തിയെന്ന് പരാതി

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു