IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് പത്ത് മത്സരങ്ങളിലും തോറ്റു. ലീഗ് സ്റ്റാന്‍ഡിംഗില്‍ അവസാന സ്ഥാനക്കാരായാണ് അവര്‍ ഫിനീഷ് ചെയ്തത്. എംഐയെ പൊതുവെ പിന്തുണയ്ക്കുന്ന മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന് കളിക്കാരുടെയും ഫ്രാഞ്ചൈസിയുടെയും മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

അവര്‍ക്ക് ടീമില്‍ നല്ല കളിക്കാരില്ല. മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍ കടലാസ് കടുവകളാണ്, അവര്‍ കടലാസില്‍ ശക്തരായി കാണപ്പെടുന്നു. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരു ബാറ്ററെ കാണിക്കൂ.

നിങ്ങള്‍ക്ക് പ്രകടനം നടത്തുന്നവരെയാണ് വേണ്ടത്, വലിയ പേരുകളല്ല. മുംബൈ ഒരു പോരാട്ടവും കാണിച്ചില്ല, അതുകൊണ്ടാണ് അവര്‍ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ലീഗ് മത്സരത്തിലും മുംബൈ പരാജയപ്പെട്ടു. മുംബൈ രോഹിത് ശര്‍മ്മയെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഈ സീസണിലിറങ്ങിയത്. ഈ നീക്കം ടീമിന് തിരിച്ചടിയായി.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ