പാക് ക്രിക്കറ്റ് താരത്തിന്റെ വീട്ടില്‍ മോഷണം; ലക്ഷങ്ങള്‍ കവര്‍ന്നു

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മോഷ്ടാക്കള്‍ 20,000 യുഎസ് ഡോളറിലധികം മോഷ്ടിച്ചു എന്നാണ് വിവരം. ഇത് ഏകദേശം 55 ലക്ഷത്തിന് മേല്‍ പാകിസ്ഥാന്‍ രൂപ വരും.

മാര്‍ച്ച് അഞ്ചിനും ആറിനും ഇടയില്‍ അര്‍ദ്ധരാത്രിയില്‍ ഹഫീസും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫീസിന്റെ ഭാര്യയുടെ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കവര്‍ച്ചയുടെ ദൃശ്യങ്ങളും കൈമാറി.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ഹഫീസ് ഇപ്പോള്‍ ഉള്ളത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ് അദ്ദേഹം. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് നിലവില്‍ സെക്കന്റ് ലാസ്റ്റ് സ്ഥാനത്താണ് എന്നതിനാല്‍ ഹഫീസിന് തന്റെ ടീമിനൊപ്പവും കാര്യങ്ങള്‍ സുഖകരമല്ല.

Latest Stories

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം

ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകും; പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ

'പാകിസ്താനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പം'; നരേന്ദ്രമോദിയോട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ മൊഴി നൽകിയ വാർത്ത തെറ്റ്, ഇല്ലാത്ത വാർത്തയാണ് പുറത്ത്‌വരുന്നത്'; പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; വത്തിക്കാനിൽ വിലാപങ്ങളോടെ ജനസാഗരം