വനിതാ ഐ.പി.എല്‍ യാഥാര്‍ത്ഥ്യമാകുന്നു; ഓരോ ടീമിനായും കോടികള്‍ ഒഴുകും

വനിതകളുടെ ഐപിഎല്‍ ക്രിക്കറ്റ് അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ബിസിസിഐ ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വനിത ഐപിഎല്ലില്‍ നാലോ അഞ്ചോ ടീമുകളെ ഉള്‍പ്പെടുത്താനാണ് നീക്കം. ഓരോ ടീമിനും ആയിരം കോടി രൂപയാകും അടിസ്ഥാന വില. പുരുഷന്മാരുടെ ഐപിഎല്ലിന് സമാനമായ ലേല നടപടികള്‍ വനിതകളുടെ ടൂര്‍ണമെന്റിനും ബാധകമാകും.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സമീപ കാലത്ത് വന്‍ കുതിപ്പാണ് നടത്തിയത്. സ്മൃതി മന്ദാനയെയും ജമീമ റോഡ്രിഗസിനെയും ഷഫാലി വര്‍മ്മെയെയും പോലുള്ള പ്രതിഭകളുടെ കടന്നുവരവ് വനിതാ ക്രിക്കറ്റിന്റെ യശസ് വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ വനിതകളുടെ ഐപിഎല്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം അലീസ ഹീലി അടക്കമുള്ളവര്‍ വനിതാ ഐപിഎല്ലിനുവേണ്ടി വാദിക്കുന്നുണ്ട്.

Latest Stories

'അക്രമികളെ വിടില്ലെന്ന് ഗര്‍ജിക്കുക മാത്രം ചെയ്യുന്നതിലൂടെ അവര്‍ക്ക് കടന്നുകളയാനുള്ള സമയം കിട്ടി, ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു കൊന്നിട്ടു പോയി'; തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോയെന്ന് ജി സുധാകരന്‍

കാനഡയിൽ ലാപു ലാപു ഫെസ്റ്റിവലിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

'ഇന്ത്യ ഒരിക്കലും അയൽക്കാരെ ഉപദ്രവിക്കില്ല, പക്ഷെ'; മുന്നറിയിപ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ചില മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; നടപടി സ്വീകരിക്കും : പ്രയാഗ മാർട്ടിൻ

IPL 2025: രണ്ട് സിക്സ് അടിച്ചപ്പോൾ നിനക്ക് സങ്കടം ആയോ, ഇതാ പിടിച്ചോ എന്റെ വിക്കറ്റ്; മടങ്ങിവരവിൽ മായങ്ക് യാദവിന് സമ്മാനം നൽകി രോഹിത് ശർമ്മ

ഇറാൻ-യുഎസ് ആണവ ചർച്ചകളുടെ മൂന്നാം റൗണ്ട് അവസാനിച്ചു; ചർച്ചകൾ കൂടുതൽ ഗൗരവമുള്ളതെന്ന് ടെഹ്‌റാൻ

IPL 2025: സ്വപ്നത്തിലോ നമ്മൾ സ്വർഗത്തിലോ..., തോറ്റമ്പി നിൽക്കുന്ന ഹൈദരാബാദ് ടീമിന് സമ്മാനം നൽകി കാവ്യ മാരൻ; മറ്റുള്ള ടീം ഉടമകൾ കണ്ട് പഠിക്കട്ടെ

മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ മാറ്റി നിർത്തണം; താരങ്ങളാണെങ്കിലും സംവിധായകരാണെങ്കിലും സഹകരിക്കില്ല : സുരേഷ് കുമാർ

അതിര്‍ത്തിയിലെ ഗോതമ്പ് പാടങ്ങളിലെയും കൃഷിയിടങ്ങളിലെയും വിളവുകള്‍ 48 മണിക്കൂറിനുള്ളില്‍ എടുക്കണം; ഗുരുദ്വാരകളിലൂടെ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്; നടപടിയുമായി ബിഎസ്എഫ്

'മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമല്ല, ശ്രീമതിയെ ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനം'; എംവി ഗോവിന്ദൻ