ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍

ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ജിയോ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൗജന്യ ഓഫറുകള്‍ തുടരാന്‍ ട്രായ് അനുമതി നല്‍കിയിരുന്നു. ഇൗ അനുമതിക്ക് സാധുത നല്‍കുകയാണ് ടെലികോം ട്രൈബ്യൂണല്‍ ചെയ്തത്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അധികാരം ട്രായക്കാണ്. എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കുന്നതിനുള്ള അപേക്ഷ പ്രവര്‍ത്തനം തുടങ്ങന്നതിന് മുമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കും. നിലവില്‍, താരിഫ് മുഴുവന്‍ തീരുമാനിക്കാനുള്ള അധികാരം ഓപ്പറേറ്റര്‍മാര്‍ക്കുണ്ട്. പക്ഷേ താരിഫ് ഏഴ് പ്രവര്‍ത്തി ദിവസം മുമ്പ് ട്രായുടെ അനുമതിക്ക് സമര്‍പ്പിക്കണം.

എയര്‍ടെല്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ട്രായുടെ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്.

Latest Stories

ആകാശംമുട്ടെ ഉയർന്ന ചൈനയുടെ 'വൻ' പാലം! യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റിലേക്ക്; ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം !

പേഴ്സ് കയ്യിലെടുത്തോളൂ, ഇല്ലെങ്കിൽ പെടും; പണിമുടക്കി യുപിഐ സേവനങ്ങൾ, ഓൺലൈൻ ഇടപാടുകൾ തടസപ്പെട്ടു

പിച്ചപ്പാത്രവുമായി യാചിക്കുകയല്ല, ചാള്‍സ് രാജാവ് എന്റെ സിനിമ കാണണം.. അവര്‍ മാപ്പ് പറയും: അക്ഷയ് കുമാര്‍

CSK UPDATES: എന്റെ പിള്ളേരെ കൊണ്ട് അത് ഒന്നും നടക്കില്ല എന്ന് മനസിലാക്കണം, ടീമിന്റെ ദൗർബല്യങ്ങൾ തുറന്ന് സമ്മതിച്ച് തല; സഹതാരങ്ങളോട് പറഞ്ഞത് ഇങ്ങനെ

പെൺസുഹൃത്തിനെ സ്യൂട്ട്കേസിലൊളിപ്പിച്ച് ആൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമം; ബമ്പ് ചതിച്ചു, കയ്യോടെ പിടികൂടി ഗാർഡുകൾ

സിമ്രാന്റെ ഐറ്റം നമ്പര്‍ റീക്രിയേറ്റ് ചെയ്തത് പ്രിയ വാര്യര്‍; എങ്കിലും ദുഃഖമില്ല, 'ഗുഡ് ബാഡ് അഗ്ലി'യിലെ കാമിയോ റോളിനെ കുറിച്ച് സിമ്രാന്‍

അധികാരമേൽക്കുന്ന യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്; ഡൊണാൾഡ് ട്രംപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി, വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ്

വിമാനത്താവളത്തില്‍ ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധ നടപടി; മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം നാട്ടില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയെന്ന് ബിജെപി

ചരിത്രത്തിൽ ഇടം നേടി; സുപ്രീം കോടതി ഉത്തരവിലൂടെ തമിഴ്‌നാട്ടിലെ പത്ത് ബില്ലുകൾ നിയമമായി

പലസ്തീൻ ഐക്യദാർഢ്യം; അമേരിക്കയിൽ അറസ്റ്റിലായ കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരി മഹ്മൂദ് ഖലീലിനെ നാടുകടത്താമെന്ന് ജഡ്ജി