പ്രണയവിവാഹിതരാവുന്നവരിൽ വിവാഹമോചനം കൂടുന്നു; സുപ്രീം കോടതി

രാജ്യത്ത്  പ്രണയവിവാഹം ചെയ്യുന്നവർക്കിടയിൽ കൂടുതൽ  വിവാഹമോചനം നടക്കുന്നുവെന്ന്  സുപ്രീം കോടതി. ദമ്പതികളുടെ തർക്കത്തെ തുടർന്നുള്ള സ്ഥലം മാറ്റ ഹർജി പരിഗണിക്കവേയാണ്  കോടതിയുടെ നിരീക്ഷണം.  ദമ്പതികളുടേത് പ്രണയവിവാഹം ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴാണ്  ജസ്റ്റിസുമാരായ ബി ആർ ഗവായ്,  സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബഞ്ച് ഈ കാര്യം വിശദമാക്കിയത്.

കോടതി ദമ്പതികളുടെ വിഷയത്തിൽ മധ്യസ്ഥ ചർച്ച നിർദേശിച്ചുവെങ്കിലും ഭർത്താവ് ഇത് എതിർത്തിരുന്നു. വിവാഹബന്ധം  തകർച്ചയുടെ വക്കിലാണെങ്കിൽ  വിവാഹമോചനം അനുവദിക്കാം എന്നായിരുന്നു  സുപ്രീംകോടതി പറഞ്ഞിരുന്നത്. ഭരണഘടനയുടെ  142 വകുപ്പ് പ്രകാരമാണ്  വിവാഹമോചനം അനുവദിക്കുക.

കുട്ടികളുടെ അവകാശം, ജീവനംശം സംരക്ഷണം, എന്നിവ തുല്യമായി വിതീക്കണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 b പ്രകാരമുള്ള ആറു മാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കണമോ എന്നാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായി പരിശോധിച്ചത്.


Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ