കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍ ആണെന്ന് കോടതി. റാഞ്ചി സിബിഐ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. കേസിനാസ്പദമായ സംഭവം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെയും അവസാനത്തേയും കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആദ്യത്തെ നാല് കേസിലും മുഖ്യപ്രതിയായ ലാലു പ്രസാദ് ശിക്ഷിക്കപ്പെട്ടിരുന്നു.

ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലത്തീറ്റ വാങ്ങിയത് സംബന്ധിച്ചുള്ള കണക്കുകളില്‍ കൃത്രിമത്വം കാണിച്ച് 950 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. കേസില്‍ 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

Latest Stories

'ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ? തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടി അർജന്റാണ്'; മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബൽറാമിന്റെ പോസ്റ്റ്

ഒത്തുതീര്‍പ്പിന് പണം വാങ്ങിയിട്ടില്ല, രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്.. നിര്‍മ്മാതാവിന്റെ മാനസികാവസ്ഥ മനസിലാക്കാം: ഉണ്ണി വ്‌ളോഗ്‌സ്

'കുട്ടികള്‍ എന്റെ ബോളിംഗ് ആക്ഷന്‍ അനുകരിക്കരുത്'; അഭ്യര്‍ത്ഥിച്ച് ജസ്പ്രീത് ബുംറ

ക്യൂബ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു; ഇറാനും സിറിയക്കുമൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; നടപടിക്കെതിരെ 73 രാജ്യങ്ങളിലെ പ്രതിനിധികള്‍; യുഎസിനെതിരെ പ്രതിഷേധം

അജ്മല്‍ നിരവധി തവണ നിര്‍ബന്ധിച്ച് ലഹരി നല്‍കി; 20 ലക്ഷവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; ആണ്‍സുഹൃത്തിനെ തള്ളിപ്പറഞ്ഞ് ഡോ ശ്രീക്കുട്ടി

മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നി എന്റെ അമ്മയായി അഭിനയിച്ചത്, ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ അഭിനയിക്കേണ്ടി വന്നു: ഷീല

എനിക്ക് ആ താരത്തോട് അസൂയ, അവനോട് തന്നെ ഞാൻ അത് പല തവണ പറഞ്ഞതാണ് : രവിചന്ദ്രൻ അശ്വിൻ

അർജുനയുള്ള തെരച്ചിൽ പുനരാരംഭിച്ചു; ഗംഗാവലി പുഴയിൽ ക്യാമറ ഇറക്കി പരിശോധന

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ലക്ഷ്യം വിരാടും രോഹിത്തുമല്ല..'; ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ജോഷ് ഹേസല്‍വുഡ്

അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, 15 പ്രധാന വകുപ്പുകളുടെ ചുമതല; ഒപ്പം അധികാരമേൽക്കുക അഞ്ച് മന്ത്രിമാര്‍,